Monday 15 December 2014

പിഴിയുന്ന ബാങ്ക് നിയമങ്ങള്‍ക്കു ഒരു ചുട്ട മറുപടി .....!!!

നല്ലൊരു സമര രീതി ഇതാ .. നമ്മളെ പിഴിയുന്ന ബാങ്ക് നിയമങ്ങള്‍ക്കു ഒരു ചുട്ട മറുപടി .....
പുതിയ ബാങ്ക് നിയമം അനുസരിച്ച് നമ്മുടെ അക്കൗണ്ട്‌ ഉള്ള ബാങ്ക് atm ല്‍ നിന്നും പണം എടുക്കണോ ബാലന്‍സ് നോക്കാനോ വെറും 5 തവണ മാത്രമേ സൗജന്യം ഉള്ളു .. അതില്‍ കൂടുതല്‍ ആയാല്‍ ഓരോ തവണയും 20 രൂപ അധികം ഈടാക്കും എന്ന് ...
മറ്റു ബാങ്ക് atm ല്‍ ഇതു 3 തവണയും .....
ഇതില്‍ കൂടുതല്‍ ഏതു ബാങ്കില്‍ ആയാലും ബാലന്‍സ് ചെക്ക്‌ ചെയ്താലും 20 രൂപ ചാര്‍ജ് ഈടാക്കും .,
അതും കോടാനു കോടി രൂപ കള്ളപണം ഉള്ള നമ്മുടെ നാട്ടില്‍ ...
പാവപെട്ടവന്‍ 100 ഉം 500 ഉം സ്വരുക്കൂട്ടിയ പണം ബാങ്കില്‍ ഇടുമ്പോള്‍ ആവശ്യത്തിനു മാത്രം എടുത്താല്‍ മതി എന്ന് കരുതിയാല്‍ നമ്മള്‍ പെട്ടു .
..നമ്മുടെ പണം എടുക്കാന്‍ നമ്മള്‍ ബാങ്കിന് 20 അങ്ങോട്ട്‌ കൊടുക്കേണ്ട അവസ്ഥ ...
ഇതിനു നമ്മള്‍ വിചാരിച്ചാല്‍ എല്ലാ ബാങ്ക്കള്‍ക്കും ഒരു ഉത്തരം കൊടുക്കാം ... എന്താണെന്നോ ?
നമ്മള്‍ പണം ആവശ്യം ഉള്ളപ്പോള്‍ എല്ലാം ബാങ്കില്‍ ചെന്ന് എഴിതികൊടുത്തു പണം വാങ്ങുക ...അത് 100 രൂപ ആയാല്‍ പോലും ...പിന്നെ ബാലന്‍സ് ചെക്ക്‌ ചെയ്യാനും ,.. നമ്മള്‍ ആവശ്യപെട്ടാല്‍ അത് പറഞ്ഞു തരാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട് ..അവര്‍ പറഞ്ഞു തന്നെ പറ്റു ...
ഇങ്ങനെ എല്ലാരും ചെയ്തു തുടങ്ങിയാല്‍ ബാങ്കുകാര്‍ അവരുടെ നിയമങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകും ...തീര്‍ച്ചയായും ...
കാരണം അവരുടെ ജോലി ഭാരം ഇരട്ടിക്കും ......
ഒന്ന് ഓര്‍ത്ത് നോക്കു നമ്മുക്ക് വേണ്ടി ആരും മിണ്ടില്ല കാരണം നമ്മുടെ കയ്യില്‍ പണമില്ല .. ഉള്ളതാണേല്‍ തിരിച്ചു കിട്ടാന്‍ വീണ്ടും പണം കൊടുക്കേണ്ട അവസ്ഥയും ....

(courtesy: Poompatta

Friday 28 November 2014

പി.എഫ്. തിരിച്ചെടുക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം !!



ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി പ്രോവിഡന്റ് ഫണ്ട് തിരിച്ചെടുക്കാനുള്ള സംവിധാനം ഡിസംബറില്‍ തയ്യാറാകും. ഫണ്ട് പിന്‍വലിക്കല്‍ നടപടികള്‍ കൂടുതല്‍ വേഗത്തിലാകുകയാണ് ഇതോടെ. അപേക്ഷയില്‍ മൂന്നുദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കാനാകുമെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ.) അറിയിച്ചു. ഏതാണ്ട് അഞ്ചുകോടി ഉപയോക്താക്കള്‍ക്ക് ഗുണകരമാകുന്ന പദ്ധതിയാണിത്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 20-30 ശതമാനം വരെ അപേക്ഷകള്‍ ഓണ്‍ലൈനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ജോലിയില്‍ നിന്ന് വിരമിക്കുമ്പോഴും ജോലി വിട്ടുപോകുമ്പോഴും ഒക്കെ പി.എഫുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്ലെയിമുകള്‍ക്കായി അപേക്ഷ പൂരിപ്പിച്ച് നേരിട്ട് നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. ഓണ്‍ലൈനിലൂടെ അപേക്ഷിക്കുമ്പോള്‍ ഉപയോക്താക്കളുടെയും ഇ.പി.എഫ്.ഒ. ജീവനക്കാരുടെയും ജോലി ഭാരം കുറയും. പി.എഫ്. അക്കൗണ്ടും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് പുതിയ സംവിധാനം ഉപയോഗപ്പെടുത്താം. ഇതുവഴി തട്ടിപ്പിനുള്ള അവസരം പരമാവധി കുറയ്ക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ സുതാര്യതയും ഇ.പി.എഫ്.ഒ. ഉറപ്പുനല്‍കുന്നു.

Saturday 25 October 2014

എൻ.എസ്.ഇ. സർട്ടിഫിക്കേഷൻ പ്രോഗ്രാം:രജിസ്‌ട്രേഷൻ തുടങ്ങി !!



കൊച്ചി:  നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കൊച്ചി സെന്ററിൽ നടത്തുന്ന എൻ.സി.എഫ്.എം. ടെസ്റ്റുകൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സർട്ടിഫിക്കേഷൻ ഇൻ ഫിനാൻഷ്യൽ മാർക്ക​റ്റിംഗ്, ഓൺലൈൻ ടെസ്റ്റിംഗ് സർട്ടിഫിക്കേഷൻ പ്രോഗ്രാമാണ്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, തൃശൂർ എന്നിവയാണ് കേരളത്തിലെ മ​റ്റ് സെന്ററുകൾ.

കൊമേഴ്‌സ്യൽ ബാങ്കിംഗ് ഇൻ ഇന്ത്യ, ഓഹരി വിപണി, മാർക്ക​റ്റ് റിസ്‌ക് മാനേജ്‌മെന്റ്, മൂലധന വിപണി, സ്ഥിരവരുമാനം, ഇൻവെസ്‌റ്റ്​മെന്റ്  അനാലിസിസ്, പോർട്ട്‌ ഫോളിയോ മാനേജ്‌മെന്റ്, മൈക്രോ എക്കണോമിക്‌സ്, ബാങ്കിംഗ് ആൻഡ് ഇൻഷ്വറൻസ് എന്നിവയാണ് വിഷയങ്ങൾ. വിവരങ്ങൾക്ക്:http://www.nseindia.com/education/content/nse_certification.htm, ടോൾഫ്രീ നമ്പർ:  1800220051, 1800-22-0051.

Thursday 25 September 2014

Earn money by utube how ?


എട്ടു വയസ്സുകാരനായ ഇവാന്‍ എന്നാ US ബാലന്‍ യുടുബിലൂടെ പ്രതി വര്‍ഷം സമ്പാദിക്കുന്നത് 13 ലക്ഷം ഡോളര്‍. അതെങ്ങനെയാണെന്നറിയണ്ടേ...? കളിപ്പാട്ടവുമായി കളിച്ചു നിരൂപണം നടത്തുകയാണ് ഇവാന്‍. എന്നിട്ട് ആ നിരൂപണങ്ങള്‍ ഇവാന്റെ സ്വന്തം യുട്യൂബ് ചാനലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. 

ഒരു തമാശക്ക് വേണ്ടിയായിരുന്നു ഇവാന്‍ ഇത് തുടങ്ങിയത്. എന്നാല്‍ ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ഈ കൊച്ചു മിടുക്കന് കിട്ടിയത്. കാഴ്ചക്കാരുടെ എണ്ണം 750 മില്ല്യന്‍ കഴിഞ്ഞപ്പോള്‍ യുട്യൂബ് അതികൃതര്‍ ഇവാന് സ്റ്റാര്‍ സര്‍ടിഫിക്കറ്റ് നല്‍കി.

പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ക്ക് ലഭിക്കുന്ന പരസ്യത്തില്‍ നിന്നാണ് ഇവാന് വരുമാനം ലഭിക്കുന്നത്. ഇവാനെ സഹായിക്കാനായി പിതാവും കൂട്ടിനുണ്ട്.

ഈ കുട്ടി മിടുക്കന്റെ വീഡിയോകള്‍ കാണാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്തോളൂ...


ഈ വീഡിയോയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ കമെന്റ്സില്‍ അറിയിക്കുക..
-----------------------------------------------

Wednesday 10 September 2014

Earning opportunitities


Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com

Monday 1 September 2014

Register to Send free SMS and get free Mobile Recharge !!

Register to Get Free Mobile Recharge

Easy to get more than Rs.50 free mobile recharge in a week 
without using your credit card or debit card. Delivered more 
than Rs.1 crore worth of free recharges already. for more 

details click here
Earn money by below site real money getting by this site. i am also work with this site.

Saturday 30 August 2014

COPY PASTE ADPOSTING WORK !

Offering you copy and paste online work to you. This 

type of work is simple like copying given content and 

paste it online forms. The payment for every copy 

and Paste work is Rs.3. No specific skills or any 

typing skills are not equired for this copy and paste 

online work. Internet browsing knowledge and 

content copying and pasting knowledge is enough for 

doing this work. So get this work today itself. This 

opportunity will be given first come and first serve 

basis.So hurry to Join today itself. http://copypastework.com/

Monday 25 August 2014

A guidance book for become a rich man !!



About Dhanikanakan Oru Margarekha
Author: G.SANJEEVKUMAR
Language: MALAYALAM
Publisher: MANORAMA PUBLICATION
Cover: PAPER BACK
Pages: 
167

VEETTILIRUNNU ONLINEVAZHI PANAMUNDAKKAM !!



About
Author: NAVEEN MOHAN
Language: MALAYALAM
Publisher: MANORAMA PUBLICATION DIVISION
Cover: PAPER BACK
Pages: 163   click here for buy

Saturday 9 August 2014

Work online from home in a parttime !!

I am introducing for a home job. but this site what service 
providing and other things are dont know me, i am just providing 
like this site  are available inindia for home job service. so u join in 
your risk and responsibility.  the some faq are provide below for 
more u can click here to go that site: 

How much can I earn for each Survey form I fill or each ad I visit?
You can earn Rs.50 to Rs.200 ($1 to $5) for each survey form you fill and average $0.25 for browsing an ad companies have many Ad categories to Based on the category, the rate may increase.
What is the Qualification to Do this Work?
No need Extra qualification. Just basic Internet Browsing knowledge is enough to do this job.
How much Time I need to Work in the Internet ?
There is no hard and fast rules regarding the work. It depends on the number of hours you work. You can work at your convenient timings. But it is good at least you work 2-3 hour daily to earn a decent income.
How much I can Earn per Month ?
It depends on the number of hours you work daily because there is no limit of work but the important thing is that how much time do spend for this work or how many ads do you browse every day The member who is working daily 3-4 hours can easily earn Rs.9000 to 12000 per month by doing this job.

Thursday 7 August 2014

ഇതര ബാങ്കുകളിലെ സൗജന്യ എ.ടി.എം ഉപയോഗം രണ്ടാക്കുന്നു !!

ഇതര ബാങ്കുകളിലെ സൗജന്യ എ.ടി.എം ഉപയോഗം രണ്ടാക്കുന്നു
മുംബൈ: മറ്റ് ബാങ്കുകളുടെ എ.ടി.എമ്മില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കാനുള്ള അവസരം നഗരങ്ങളില്‍ പ്രതിമാസം അഞ്ചില്‍ നിന്ന് രണ്ടായി കുറക്കുന്നു. അതേസമയം, ഗ്രാമങ്ങളില്‍ അഞ്ച് തവണ സൗജന്യമായി പിന്‍വലിക്കാനുള്ള അവസരം തുടരാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി.

മറ്റ് ബാങ്കുകളുടെ എ.ടി.എമ്മില്‍നിന്ന് രണ്ടില്‍ കൂടുതല്‍ തവണ പണം പിന്‍വലിക്കുകയാണെങ്കില്‍ നഗരവാസികള്‍ക്ക് ഓരോ തവണയും 20 രൂപ വീതം നല്‍കേണ്ടി വരും. നിലവില്‍ 15 രൂപയാണ് ഈടാക്കുന്നത്. ഇതര ബാങ്കുകളില്‍നിന്ന് സൗജന്യമായി പണം പിന്‍വലിക്കാനുള്ള അവസരം കുറക്കണമെന്നും മറ്റ് ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുന്നവരില്‍നിന്ന് ഈടാക്കുന്ന ഫീസ് വര്‍ധിപ്പിക്കണമെന്നും ബാങ്കുകള്‍ ഏറെക്കാലമായി ആവശ്യപ്പെട്ടുവരുകയാണ്.

Thursday 17 July 2014

Online - offline data entry !!

Join Data Entry Team of Experts & Make Massive Income.Data Entry in India is the Prime Place for International Companies to get work outsourced.Data Entry now reached to a new level of outsourcing. Because of the increased offshore data entry projects coming, Data Entry Companies are hiring Data Entry Operators from India. Different Data Entry service are now distributed to reach the Job requirement.
Outsourcing now done from Home & giving work from Home Data Entry opportunities to everyone. Online Data Entry made work more simpler for data entry companies. By doing online data entry jobs works are now submitted in scheduled time and give more convenience to international data entry companies because of the time difference. for more details visit and if u will believe then register, i am introducing for you this only. the risk and response own you   click here

Wednesday 19 March 2014

ഡെബിറ്റ് കാര്‍ഡ് ഷോപ്പിങ്ങിന് ഇനി പിന്‍ നിര്‍ബന്ധം !!



കൊച്ചി: എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്നത് ഇനി കൂടുതല്‍ സുരക്ഷിതം. ഡിസംബര്‍ ഒന്നു മുതല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പിന്‍ നമ്പര്‍ നിര്‍ബന്ധമാക്കി. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബാങ്കുകള്‍ പിന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. 

എടിഎം പിന്‍ തന്നെയാണ് ഷോപ്പിങ്ങിനു ശേഷം കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോഴും രേഖപ്പെടുത്തേണ്ടത്. 

എസ്ബിഐ ഉള്‍പ്പെടെ ഏതാനും ബാങ്കുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോള്‍ നേരത്തെ തന്നെ പിന്‍ നമ്പര്‍ രേഖപ്പെടുത്തണമായിരുന്നു. ഇപ്പോള്‍ മറ്റു ബാങ്കുകളും ഇതു നിര്‍ബന്ധമാക്കിയിരിക്കുകയാണ്. 

എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഇതു സംബനന്ധിച്ച അറിയിപ്പ് എസ്എംഎസ് ആയും ഇ-മെയിലിലൂടെയും ഇടപാടുകാര്‍ക്ക് അയയ്ക്കുന്നുണ്ട്. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് എടിഎം ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതു ഉപയോഗിച്ചുള്ള പണമിടപാടുകളും കൂടി. ഈ സാഹചര്യത്തിലാണ് ഇവയ്ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍ബിഐ നടപടികള്‍ സ്വീകരിക്കുന്നത്. 

രാജ്യത്ത് കാര്‍ഡ് സ്വയ്പിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. നിലവില്‍ വിവിധ ബാങ്കുകളുടേതായി 10.5 ലക്ഷം പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകളുണ്ടെന്നാണ് കണക്കാക്കുന്നത്.
(courtesy: mathrubhumi)

ബ്രിട്ടനിലെ സമ്പന്നരില്‍ ഹിന്ദുജ സഹോദരന്മാര്‍ മൂന്നാം സ്ഥാനത്ത് !!


ലണ്ടന്‍: ബ്രിട്ടനിലെ അതിസമ്പന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്മാര്‍ മൂന്നാം സ്ഥാനത്ത്. ഫോബ്‌സ് മാസികയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത്. 
റിപ്പോര്‍ട്ട് അനുസരിച്ച് ശ്രീചന്ദ് - ഗോപീചന്ദ് ഹിന്ദുജ സഹോദരന്മാരുടെ ആസ്തി 1,000 കോടി ഡോളറാണ്. അതായത്, ഏതാണ്ട് 62,000 കോടി രൂപ. വാഹനക്കമ്പനിയായ അശോക് ലെയ്‌ലാന്‍ഡിന്റെ ഉടമകളാണ് ഇവര്‍. ഗള്‍ഫ് ഓയില്‍ കോര്‍പ്പറേഷന്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയില്‍ ഇവര്‍ക്ക് ഓഹരിയുണ്ട്. വിവാദമായ ബോഫോഴ്‌സ് ആയുധ ഇടപാടില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് സി.ബി.ഐ. കണ്ടെത്തിയിരുന്നെങ്കിലും വേണ്ടത്ര തെളിവില്ലാത്തതിനാല്‍ ഡല്‍ഹി ഹൈക്കോടതി ഇവരെ വെറുതെ വിട്ടിരുന്നു. 
വെസ്റ്റ് മിന്‍സ്റ്റര്‍ പ്രഭുവിന്റെ കുടുംബമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഡേവിഡ്-സൈമണ്‍ റൂബന്‍ സഹോദരന്മാര്‍ രണ്ടാം സ്ഥാനത്തും. 

Saturday 8 March 2014

മലയാളി സമ്പന്നരില്‍ എം.എ. യൂസുഫലി ഒന്നാമന്‍ !!


അബൂദബി: മലയാളികളിലെ ഏറ്റവും വലിയ സമ്പന്നന്‍ ലുലു ഗ്രൂപ്പ് എം.ഡി. എം.എ. യൂസുഫലിയെന്ന് ചൈന കേന്ദ്രമായുള്ള ഹുറുന്‍ റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ മറ്റ് നാല് മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. 12400 കോടി രൂപയുടെ സ്വത്തുമായാണ് യൂസുഫലി മലയാളികളില്‍ ഒന്നാമതും ഇന്ത്യക്കാരില്‍ 38ാമതും എത്തിയത്. 9900 കോടി രൂപയുടെ സ്വത്തുക്കളുള്ള രവി പിള്ളയാണ് മലയാളി സമ്പന്നരില്‍ രണ്ടാമന്‍. 9300 കോടി രൂപയുടെ സ്വത്തുള്ള സണ്ണി വര്‍ക്കി, 8700 കോടി രൂപയുമായി ക്രിസ് ഗോപാലകൃഷ്ണന്‍, 8100 കോടിയുടെ ആസ്തിയുമായി ടി.എസ്. കല്യാണരാമന്‍ എന്നിവരും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അടുത്തിടെ അറേബ്യന്‍ ബിസിനസ് മാഗസിന്‍ തയാറാക്കിയ ഗള്‍ഫിലെ സമ്പന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ യൂസുഫലി മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.ഹുറുന്‍ പട്ടികയില്‍ ഇന്ത്യയിലെ കോടീശ്വരന്‍മാരില്‍ മുകേഷ് അംബാനിയാണ് ഒന്നാമത്. ലക്ഷ്മി എന്‍. മിത്തല്‍ രണ്ടാം സ്ഥാനത്താണ്. സാവിത്രി ജിന്‍ഡാലാണ് ഏറ്റവും സമ്പന്നയായ ഇന്ത്യന്‍ വനിത.
ലോക സമ്പന്നരില്‍ മുന്നില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും രണ്ടാം സ്ഥാനത്ത് വാറന്‍ ബുല്ളെറ്റുമാണ്. ലോക സമ്പന്നരുടെ പട്ടികയില്‍ 89 പേരുമായി ഇന്ത്യക്ക് അഞ്ചാം സ്ഥാനമാണുള്ളത്. 481 ശത കോടീശ്വരന്‍മാരുമായി അമേരിക്ക ഒന്നാമതും 358 പേരുള്ള ചൈന രണ്ടാമതുമാണ്.

Tuesday 4 March 2014

2015 ജനവരി വരെ പഴയ നോട്ടുകള്‍ മാറ്റിവാങ്ങാം !!


മുംബൈ: പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി പുതിയവ കൈപ്പറ്റാനുള്ള കാലാവധി റിസര്‍വ് ബാങ്ക് നീട്ടി. 2005-ന് മുമ്പുള്ള നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാനാണ് ആര്‍ബിഐ തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള കാലാവധി അടുത്ത വര്‍ഷം ജനവരി ഒന്നായി പുതുക്കി നിശ്ചയിച്ചു. നേരത്തെ മാര്‍ച്ച് 31 വരെയായിരുന്നു ഇതിന് അവസരം നല്‍കിയിരുന്നത്.2005-ന് ശേഷമുള്ള നോട്ടുകള്‍ കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇറക്കിയവയാണ്. ഇവയുടെ വ്യാജ നോട്ടുകള്‍ നിര്‍മിക്കുക അത്ര എളുപ്പമല്ല. 2005-ന് മുമ്പ് ഇറക്കിയ നോട്ടുകളില്‍ അത് ഇറക്കിയ വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല.
(courtesy: mathrubhumi.com)

Tuesday 11 February 2014

സുക്കര്‍ബര്‍ഗും ഭാര്യയും സംഭാവന നല്‍കിയത് 970 മില്യന്‍ ഡോളര്‍ !!


വാഷിങ്ടണ്‍: ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഭാര്യ പ്രസില്ല ചാനും 2013ല്‍ സംഭാവന നല്‍കിയത് 970 മില്യന്‍ യു.എസ് ഡോളര്‍. ഏകദേശം 6,000 കോടിയിലധികം രൂപ. ക്രോണിക്ക്ള്‍ ഓഫ് ഫിലാന്‍ദ്രോപി മാഗസിന്‍ പുറത്തിറക്കിയ ‘2013ലെ ഏറ്റവും ഉദാരമനസ്കരായ 50 അമേരിക്കക്കാരുടെ ലിസ്റ്റി’ല്‍ ദമ്പതികള്‍ ഒന്നാം സ്ഥാനത്തത്തെി. ഫേസ്ബുക് സ്റ്റോക്കിന്‍െറ 18 മില്യന്‍ ഓഹരികളാണ് ഇരുവരും വിറ്റഴിച്ചത്.
മാസികയുടെ പട്ടികയിലെ 50 പേരും കൂടി പോയ വര്‍ഷം ആകെ സംഭാവന നല്‍കിയത് 7.7 ബില്യന്‍ യു.എസ് ഡോളറാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഭാവന ന ല്‍കുന്ന മറ്റുള്ളവര്‍ പട്ടികയില്‍ ഇടം നേടാത്തത് അവര്‍ സംഭാവന നല്‍കുന്നത് നിര്‍ത്തിയതുകൊണ്ടല്ളെന്നും, 2013ലെ അവരുടെ സംഭാവന പോയവര്‍ഷങ്ങളിലെ വാഗ്ദാനങ്ങളായി എണ്ണിയതുകൊണ്ടാണെന്നും മാഗസിന്‍ എഡിറ്റര്‍ വ്യക്തമാക്കി.
ഇതിന് ഉദാഹരണമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സിനെയും ഭാര്യയെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
Courtesy: (madhyamam)

Monday 3 February 2014

പഴയ നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ !!


റെയ്ഡിനെത്തിയ സി.ബി.ഐ. ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയ സംഭവമായിരുന്നു അത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വന്ന കേന്ദ്രമന്ത്രിയുടെ ഡല്‍ഹിയിലെ വീട്ടിലെ പൂജാമുറിയില്‍ സ്യൂട്ട്‌കേസുകളിലും പോളിത്തീന്‍ ചാക്കുകളിലുമായി 500 ന്റെയും 1000 ന്റെയും നോട്ടുകള്‍. നോട്ടുകളുടെ കൂമ്പാരം എണ്ണിത്തീര്‍ക്കാന്‍ നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ സംഘടിപ്പിക്കേണ്ടി വന്നു. ഇതിനോടൊപ്പം മന്ത്രിയുടെ ഹിമാചല്‍ പ്രദേശിലെ വീട്ടിലും റെയ്ഡ് ഉണ്ടായിരുന്നു. കട്ടിലിനടിയിലും തലയണ ഉറകളിലുമായിരുന്നു നോട്ടുകളുടെ കൂമ്പാരം. ആകെ കിട്ടിയത് മൂന്നേകാല്‍ കോടി രൂപ. എല്ലാം 500 ഉം ആയിരവും.സുഖ്‌റാമിന്റെ ഈ കഥ ഓര്‍ത്തത് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവിനെക്കുറിച്ച് ആലോചിച്ചപ്പോഴാണ്. പുതിയ സുഖ്‌റാമുമാര്‍ മാര്‍ച്ച് 31 ന് ശേഷം തങ്ങളുടെ നോട്ട് കൂമ്പാരങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുകയാണെങ്കില്‍ ഒന്ന് ശ്രദ്ധിക്കേണ്ടിവരും -2005 ന് മുമ്പുള്ള നോട്ടുകളാണോ ഇവയെന്ന്.മറ്റൊരു പൊതു തിരഞ്ഞെടുപ്പ് വരികയാണ്. എല്ലാ തിരഞ്ഞെടുപ്പുകളും ജനാഭിപ്രായത്തിന്റെ മാത്രം വിധിയെഴുത്തല്ല; നോട്ടുകെട്ടുകളുടെ കൂടി യാണ്. രാഷ്ട്രീയം പറയാനല്ല ഈ കഥകളൊക്കെ ഓര്‍ക്കുന്നത്. വളരെ നിരുപദ്രവമെന്ന് തോന്നും ആര്‍.ബി.ഐ. ഉത്തരവ്. എന്നാല്‍, ഇത് നടപ്പാവുമ്പോള്‍ നോട്ടുകെട്ടുകളുടെ ഉടമയും ബാങ്കുകാരും വിയര്‍ക്കും. മാര്‍ച്ച് 31 ന് ശേഷം 2005 ന് മുമ്പുള്ള, ഇന്ന് പ്രചാരത്തിലുള്ള എല്ലാ നോട്ടുകളും പിന്‍വലിക്കാനാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. ഇതില്‍ 10 രൂപ മുതല്‍ 1,000 രൂപ നോട്ട് വരെ ഉള്‍പ്പെടും. for more click here 

(courtesy: mathrubhumi)

Monday 6 January 2014

സൗജന്യ എടിഎം ഉപയോഗം അഞ്ചാക്കി !!


കൊച്ചി: ബാങ്കുകള്‍ എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനൊരുങ്ങുന്നു. അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മുകളില്‍ നിലവില്‍ പരിധിയില്ലാതെ ഇടപാട് നടത്താം. എന്നാല്‍ ഇത് മാസം അഞ്ച് ഇടപാടുകളായി പരിമിതപ്പെടുത്താനാണ് ബാങ്കുകള്‍ ഒരുങ്ങുന്നത്. 
അതോടെ, അക്കൗണ്ടുള്ള ബാങ്കുകളിലെ എടിഎമ്മുകളില്‍ പോലും പ്രതിമാസം അഞ്ചു ഇടപാടുകളേ സൗജന്യമായി നടത്താന്‍ കഴിയൂ. നിലവില്‍ മറ്റു ബാങ്കുകളിലെ എടിഎമ്മുകള്‍ക്കാണ് ഈ നിയന്ത്രണമുള്ളത്. ഇതു നടപ്പാക്കുകയാണെങ്കില്‍ എടിഎമ്മിലെ ഓരോ ഇടപാടിനും 4-5 രൂപ മുതല്‍ 10 രൂപ വരെ ചെലവു വരും. ഈ ചെലവ് ഇടപാടുകാരില്‍ നിന്ന് തന്നെ ഈടാക്കാനാണ് ബാങ്കുകളുടെ നീക്കം.ബാംഗ്ലൂരില്‍ എടിഎം കൗണ്ടറിനുള്ളില്‍ യുവതി ക്രൂരമായി ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ എടിഎമ്മുകളിലെ സുരക്ഷ കര്‍ശനമാക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. 24 മണിക്കൂറും സെക്യൂരിറ്റി ഗാര്‍ഡുമാര്‍ വേണമെന്നും എല്ലാ കൗണ്ടറുകളിലും സിസിടിവി ക്യാമറകള്‍ ഘടിപ്പിപ്പിക്കണമെന്നുമാണ് നിര്‍ദ്ദേശം. 
എടിഎം ഇടപാടുകള്‍ക്ക് ന്യായമായ നിരക്ക് ഈടാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ കെ.സി.ചക്രബര്‍ത്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലെ കണക്കനുസരിച്ച് രാജ്യത്തെ എടിഎമ്മുകളുടെ എണ്ണം 1.37 ലക്ഷമായിട്ടുണ്ട്. എന്നാല്‍, രാജ്യത്ത് നാലു ലക്ഷം എടിഎമ്മുകളുടെ ആവശ്യമുണ്ടെന്നാണ് അനുമാനം.
(courtesy: mathrubhumi)

Latest News